എ.പി വിഭാഗത്തിന്റെ പരിപാടികളുമായി സഹകരിക്കരുത് - മുസ്ലിം ലീഗ്



കോഴിക്കോട്, ജനു: 17- സ്ലിം ഐക്യത്തെ അപഹസിക്കുകയും മുസ്ലിം സമുദായത്തെ ഒന്നടങ്കം വേദനിപ്പിച്ച നാദാപുരം സംഭവത്തിൽ അക്രമികളായ മാർക്സിസ്ററുകൾക്കുനുകൂലമായ നിലപാട് സ്വീകരി ക്കുകയും ചെയ്ത കാന്തപുരം എ. പി. അബൂബക്കർ സ്ല്യാരു ടെ നേതൃത്വത്തിലുള്ള വിഘടി ആ വിഭാഗം സുന്നികൾ നടത്തു ന്ന യാതൊരു പഴ് പാടികളിലും മുസ്ലിം ലീഗ് പ്രവർത്തകരോ നുഭാവികളോ സഹകരിക്കരുതെ ന്ന് സംസ്‌ഥാന മുസ്ലിംലീ ഗ് നേത്യ യോഗം അണികളെ ഹ്വാനം ചെയ്തു.

പ്രസിഡണ്ട" പാണക്കാട് യ്യിദ് മുഹമ്മാലി ശിഹാബ് ങ്ങളുടെ അധ്യക്ഷതയിൽ ഹൗസിൽ ചേർന്ന യോഗം അംഗീ കരിച്ച പ്രമേയത്തിന്റെ മറ്റു പ്രസക്ത ഭാഗങ്ങൾ താഴെ ചേർക്കുന്നു. ബാബരി മസ്‌ജിദ് പ്രശ‌നം ഗൗരവം കുറച്ചു കാണുന്ന ഈ വിഭാഗം സുന്നികൾ കമ്മ്യൂണി സ്റ്റ്‌പാർട്ടികളിൽ അംഗത്വം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മുസ്‌ലിംകളുടെ ആധിക സംഘടനയായ മുസ്ലിംലീഗിനേയും അതിൻ്റെ മുഖപത്രമായ 'ചന്ദ്രിക'യെയും തളളിപ്പറഞ്ഞവരാണിവർ. നിരീശ്വര നിർമ്മത പ്രസ്ഥാനങ്ങളുടെ കയ്യിൽ കളിപ്പാവയായി ആയി മാറിയ ഈ ഗ്രൂപ്പ് സുന്നികൾ ബഹുമാനിക്കുന്ന സമസ്‌തയുടെ പ്രമുഖ നേതാക്കളെ കയ്യേററം ചെയ്യാൻ മുതിരുക മാത്രമല്ല അവരെ കോടതി കയറ്റി  അപമാനിക്കുകയും ധിക്കരിക്കുകയും ചെയ്തു..